lens and sense

Wednesday, October 28, 2015

ഇതിന്റെ വരമ്പിലൂടെയായിരുന്നു ഞാന്‍ സ്കൂളില്‍ പോയിരുന്നത്,അന്ന് തെങ്ങോലകളില്‍ തൂങ്ങിക്കിടക്കുന്ന ധാരാളം തൂക്കണം കുരുവികള്‍ ഉണ്ടായിരുന്നു .അവയുടെ ശില്പചാതുര്യം കൊതിതീരാത്ത മനസ്സോടെ നോക്കിനിന്ന നാളുകള്‍ .ഒരു തൂക്കണാംകുരരുവിയെ എങ്കിലും കണ്ടിരുന്നെങ്കില്‍ .മൂന്നു പതിറ്റാണ്ടുകള്‍ ക്കുശേഷം ക്യാമറയുമായി ഇവിടെയെത്തുമ്പോള്‍ മനസ്സുകൊതിച്ചു ...വയലുനോക്കി വിതുമ്പുന്ന ഇരട്ടവാലനെ മാത്രം കണ്ടു